സവര്‍ണര്‍ വെള്ളക്കാരുടെ പിന്‍മുറക്കാര്‍

സവര്‍ണര്‍ വെള്ളക്കാരുടെ പിന്‍മുറക്കാര്‍
നേരറിവ്



ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഉത്ഭവ പരിണാമങ്ങള്‍ ഇപ്പോഴും വിവാദ വിഷയമാണ്.യൂറോ ഏഷേയന്‍ വംശജരായ ആര്യന്മാര്‍ ഇന്ത്യയിലേക്ക് കടന്നുവന്ന് ആധിപത്യം സ്ഥാപിച്ചതിന്റെ ഫലമായിട്ടാണ് ബ്രാഹ്മണ മേധാവിത്വ ഘടന ഇവിടെ ഉണ്ടായതെന്നു വ്യാപകമായി പ്രചാരമുള്ള സിദ്ധാന്തത്തെ സമീപ കാലത്ത് പലരും ചോദ്യം ചെയ്തിരുന്നു.ഹിന്ദുത്വവാദ രാഷ്ട്രീയ പ്രസ്ഥാ നങ്ങള്‍,ബ്രാഹ്മണര്‍ ഇന്ത്യയില്‍ തന്നെ ജനിച്ചു വളര്‍ന്നവരുടെ പരമ്പരകളാണെന്നും ആര്യന്‍ അധിനി വേശം എന്നത് കെട്ടു കഥയാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.ചരിത്രപരമായി അസന്ദിഗ്ധമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കാനോ നിരാ കരിക്കാനോ പറ്റാത്ത വിഷയമായിട്ടാണ് ഈ വിവാദം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.എന്നാല്‍ സമീപകാലത്ത് നടന്ന ചില ജനിതകശാസ്ത്ര ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ വസ്തുനിഷ്ഠമായ,നിഷേധിക്കാനാവാത്ത തെളിവുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.വ്യക്തമായ നിഗമനങ്ങളിലേക്ക് നയിക്കുന്നവയാണ് ഈ തെളിവുകള്‍

ഈ ഗവേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജിനോം റിസര്‍ച്ച് എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഉട്ടാഹ് സര്‍വകലാശാലയിലെ മനുഷ്യ ജനിതക ശാസ്ത്രത്തിനുള്ള എക്കിള്‍സ് ഇന്‍സ്റ്റിട്ട്യൂട്ടിലെ മൈക്കള്‍.ജെ.ബംഷാദിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രസംഘമാണ് ഈ ഗവേഷണംനടത്തിയത്.യുഎസ്എ,ബ്രിട്ടണ്‍,ഇന്ത്യ,എസ്‌തോ ണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് ഈ സംഘത്തി ലുണ്ടായിരുന്നത്.ഇതില്‍ സഹകരിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍,വിശാഖപട്ടണത്തെ ആന്ധ്ര സര്‍വകലാശാലയിലെ ഭാസ്‌കര്‍ റാവുജെ.മസ്താന്‍ നായിഡു,ബി.വി.രവിപ്രസാദ് എന്നിവരും മദ്രാസ് സര്‍വകലാശാലയിലെ പി.ഗോവിന്ദ റെഡ്ഡിയുമായിരുന്നു.


വിശാഖപട്ടണം ജില്ലയില്‍ നിന്നുള്ള തെലുങ്കു സംസാരിക്കുന്ന 8 ജാതികളില്‍ നിന്നുള്ള 265 പേരില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകളാണ് ഈ പഠനത്തിലെ അടിസ്ഥാനമായി എടുത്തത്.ഇന്ത്യയില്‍ നിന്നു തന്നെ യുള്ള ഗോത്ര വര്‍ഗങ്ങളില്‍ നിന്നും ഹിന്ദി സംസാരി ക്കുന്നവരില്‍ നിന്നുമായി 400 പേരുടെ സാമ്പിളുകളും ആഫ്രിക്കക്കാരും ഏഷ്യക്കാരും യൂറോപ്യ ന്മാരുമായ350 പേരുടെ സാമ്പിളുകളുമായി ഈ അടിസ്ഥാന സാമ്പിളുകളെ താരതമ്യം ചെയ്യുക യാണു ണ്ടായത്.

വിശാഖപട്ടണം ജില്ലയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ജാതികള്‍ഇ വയായിരുന്നു. നിയോഗി,വൈദികിബ്രാഹ്മണന്മാര്‍,ക്ഷത്രിയര്‍,വൈശ്യര്‍തെലേഗകൊച്ചു,തുകര്‍പ്പുകാപ്പു,യാദവ,റെല്ലി,മദിഗ,മാല.ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ഉയര്‍ന്ന ജാതികളുംകാപ്പുകളും യാദവരും മധ്യ ജാതികളും ബാക്കിയുള്ള മൂന്ന് ജാതികളും താഴ്ന്ന ജാതികളും എന്ന് തിരിക്കുകയാണ് ചെയ്തത്.സാമ്പിളുകളായി നിശ്ചയിച്ചവരെ കാര്യം പറഞ്ഞു മനസ്സിലാക്കി 8 മില്ലി രക്തമോ തലയോട്ടിയില്‍ നിന്നുള്ള 5 മുടിയിഴകളോ വീതം ശേഖരിച്ചതില്‍ നിന്നാണ് ഡിഎന്‍എ വേര്‍പെടുത്തിയെടുത്ത് പരീക്ഷണ വിധേയമാക്കിയത്.മനുഷ്യ ജീനോം പരീക്ഷ ണങ്ങളായതുകൊണ്ട് ധാര്‍മ്മിക പ്രശ്‌നങ്ങളും മറ്റും അടങ്ങിയതുകൊണ്ട് ആന്ധ്രാ യൂണിവേഴ്‌സിറ്റിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും അനുവാദത്തോടെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരാണ് ഡിഎന്‍എ വേര്‍പെടുത്തലും ബന്ധപ്പെട്ട പരീക്ഷണങ്ങളും നടത്തിയത്.ഇന്ത്യയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ഏറ്റവും സജ്ജമായ പരീക്ഷണ ശാലകളുള്ളത് ആന്ധ്രയിലാണ്.

3 തരം ജീന്‍ സെറ്റുകളാണ് പരീക്ഷണ വിധേയ മാക്കിയത്. അമ്മ വഴി മാത്രം പകര്‍ത്ത പ്പെടുന്ന മൈറ്റോ കോണ്‍ട്രിയ ഡിഎന്‍എയും അച്ഛന്‍ വഴി മാത്രം പകര്‍ത്തപ്പെടുന്ന വൈ ക്രോമസോമുകളും മാതാ പിതാക്കളില്‍ നിന്ന് ഒരുമിച്ചു പകര്‍ത്ത പ്പെടുന്നവയുമായ ജീനുകളുടെ സെറ്റുകളുമാണ് പരിഗണിച്ചത്.പിതാവില്‍ നിന്നുള്ള ജീനുകള്‍ കോശ കേന്ദ്രത്തില്‍ മാത്രമേ ഉണ്ടാകൂ.എന്നാല്‍ മാതാവിന്റെ കോശത്തിലുള്ള മൈറ്റോകോണ്‍ട്രിയയെന്ന ഊര്‍ജോ ത്പാദക കേന്ദ്രങ്ങളിലുള്ള ഡിഎന്‍എ എല്ലാ ശരീര ത്തിനും ലഭിക്കുന്നത് മാതാവില്‍ നിന്നുമാത്രമാണ്.പുരുഷലിംഗത്തെ നിര്‍ണയിക്കുന്ന വൈ ക്രോമസോമാകട്ടെ പിതാവില്‍ നിന്നു മാത്രം ലഭിക്കുന്നതാണ്.

ഡിഎന്‍എ താരതമ്യത്തില്‍ തെളിഞ്ഞ വസ്തുതകള്‍ കൗതുക കരമായിരുന്നു.നിരീക്ഷിക്കപ്പെട്ട ഇന്ത്യക്കാരുടെ ജീനുകളില്‍ മൈറ്റോകോണ്‍ട്രിയ ഡിഎന്‍എ ഒട്ടു മൊത്തത്തില്‍ ഏഷ്യക്കാരുടേതിനോട് സമാനമായിരുന്നു-ജാതി ശ്രേണിയില്‍ മുകളിലേക്ക് വരുംതോറും യൂറോപ്യന്‍ സാദൃശ്യം വര്‍ധിക്കുന്നു ണ്ടായിരുന്നെങ്കിലും അതേ സമയം പിതാവ് വഴി പകര്‍ത്തപ്പെട്ട ഡിഎന്‍എ ഏഷ്യക്കാരുടേതിലും കൂടുതലായി യൂറോപ്യന്മാരുടേതിനോടാണ് സാദൃശ്യം കാട്ടിയത്. അവിടെയും ജാതിശ്രേണിയില്‍ മുകളിലേക്ക് പോകുംതോറും ഈ യൂറോപ്യന്‍ അടുപ്പം കൂടുതല്‍ പ്രകടമായിരുന്നു.ഈ പ്രതിഭാസത്തിന് ഒരു വിശദീകരണമുണ്ട്.ഇങ്ങോട്ടു കുടിയേറിയ യൂറോപ്യരില്‍ പുരുഷന്മാര്‍ അധികവും സ്ത്രീകള്‍ കുറവു മായിരുന്നു. അതുകൊണ്ട്യൂറോപ്യന്‍ പുരുഷന്മാര്‍ ഏഷ്യന്‍ സ്ത്രീകളെ സ്വീകരിക്കുക യായിരുന്നു.അത്തരം ബന്ധത്തില്‍ നിന്നുള്ള പരമ്പരകളില്‍ ഏഷ്യന്‍ സ്ത്രീകളില്‍ നിന്ന് പകര്‍ത്തപ്പെട്ട മൈറ്റോകോണ്‍ട്രിയ ഡിഎന്‍എ വ്യാപകമായി കാണാനിടയാകുന്നത് സ്വാഭാവികം മാത്രം.താഴ്ന്ന ജാതികളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ഉയര്‍ന്ന ജാതിപുരുഷന്മാരുമായുള്ള ബന്ധം അനുവദിക്കപ്പെട്ടുവെങ്കിലും പുരുഷന്മാരുടെ കാര്യത്തില്‍ ഇത്തരം ബന്ധം അനുവദിക്കപ്പെട്ടിരുന്നില്ല.പുരുഷന്മാരുടെ ജീനുകള്‍ ജാതിവേലിക്കെട്ടിനുള്ളില്‍ ഒതുങ്ങി നിന്നപ്പോള്‍ സ്ത്രീകളുടേത് അത്തരം മതില്‍ക്കെട്ടുകളെ ഭേദിച്ച് വ്യാപിച്ചിരുന്നു.അതാണ് മൈറ്റോകോണ്‍ട്രിയ ഡിഎന്‍എയുടെ വ്യാപകമായ ഏഷ്യന്‍ സ്വഭാവത്തിന് അടിസ്ഥാനം.

'ജനിതക അകലംവിശകലനം ചെയ്യുന്ന പഠനമാണ് ഈ ഗവേഷണത്തില്‍ മുഖ്യമായി നടന്നത്.ഓരോ ജാതി വിഭാഗവും മറ്റ് ഏഷ്യക്കാരുമായി കൂടുതല്‍ അടുത്തിരിക്കുന്നു വെന്നും ആഫ്രിക്കക്കാരുമായി ഏറെ അകന്നിരിക്കുന്നു വെന്നുമാണ് വ്യക്തമായത്.അതേ സമയംഇന്ത്യന്‍ജാതികള്‍ പൊതുവില്‍ ഏഷ്യന്‍ ബന്ധം തെളിയിക്കുമ്പോള്‍ താണ ജാതിശ്രേണി മുകളിലേക്ക് വരുംതോറും യൂറോപ്യന്‍ ബന്ധവും ബലപ്പെടുന്നുവെന്നാണ് ഈ താരതമ്യ പഠനങ്ങള്‍ വ്യക്തമായും തെളിയി ക്കുന്നത്.ഉയര്‍ന്ന ജാതികളുടെ ജീനുകള്‍ കൂടുതല്‍ യൂറോപ്യന്‍ സാദൃശ്യം പ്രകടിപ്പിക്കുമ്പോള്‍ മധ്യജാതികളുടെ കാര്യത്തില്‍,യൂറോപ്യന്‍ ഏഷ്യന്‍ സാദൃശ്യം ഏറെക്കുറെ തുല്യനിലയില്‍ നില്‍ക്കുന്നു. താഴ്ന്ന ജാതികളിലേക്ക് വരുമ്പോള്‍,ഏഷ്യന്‍ സാദൃശ്യം വളരെ ശക്തമായി പ്രകടമാവുകയും ചെയ്യുന്നു.

ചുരുക്കത്തില്‍,ജനിതകശാസ്ത്ര തെളിവുകള്‍,ദീര്‍ഘകാലമായി ജാതികളുടെ ഉത്ഭവത്തെ സംബന്ധിച്ച് ഇവിടെ നിലനിന്നിരുന്ന സിദ്ധാന്തങ്ങളെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്.ആതായത് ദ്രാവിഡരായിരുന്നു ഇന്ത്യയിലെ ആദിമ നിവാസികളെന്നും ആര്യന്മാര്‍ കുടിയേറി ആധിപത്യം സ്ഥാപിച്ചവരാണെന്നുമുള്ള സിദ്ധാന്തം സാധൂകരിക്കുകയാണ് ഈ ഗവേഷണഫലങ്ങള്‍ ചെയ്യുന്നത്.പക്ഷെ,ഇത് തികച്ചും ശാസ്ത്രീയമായി സ്ഥാപിക്കുന്നതിന് ഇനിയും ഏറെ ചെയ്യാനുണ്ട്.80കോടിയോളം വരുന്ന ഹിന്ദു ജാതീയ സമൂഹത്തിന്റെ പാരമ്പര്യ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍,ഒരു ചെറിയപ്രദേശത്തു മാത്രമുള്ള 265 സാമ്പിളുകളെ മാത്രം ആധാരമാക്കിയ ഒരു പഠനം പോരാ.ഈ പഠനം പുറത്തു കൊണ്ടുവന്നിട്ടുള്ള വസ്തുതകള്‍ അനിഷേധ്യങ്ങളാണ്.

പക്ഷെ,ഇന്ത്യയുടെ വൈപുല്യവും വൈവിധ്യവും കണക്കിലെടുക്കുമ്പോള്‍ ഒരു പ്രദേശത്തെ ജീന്‍ സഞ്ചയ ത്തിന്റെ സ്വഭാവം പൊതുവായ സ്വഭാവമായി വില യിരുത്തുക എളുപ്പമല്ല.ഉത്തരേന്ത്യയും ദക്ഷിണെന്ത്യയും തമ്മില്‍ ജീനുകളുടെ സമ്മിശ്രത്തിലും മറ്റും കാര്യമായ അന്തരം കാണാനിടയുണ്ട്.അതുകൊണ്ട് ഇപ്പോള്‍ നടന്നതുപോലെയുള്ള പഠനങ്ങള്‍ ഇന്ത്യയുടെ വ്യത്യസ്ത മേഖലകളില്‍ കേന്ദ്രീകരിച്ചു നടക്കേണ്ടതുണ്ട്.അപ്പോഴേ ചിത്രം പൂര്‍ത്തിയാവുകയുള്ളൂ.എങ്കിലും ബാംഷാദിന്റേയും കൂട്ടരുടേയും പഠനം ഈ രംഗത്ത് ചരിത്രപ്രധാനമായ ഒരു ചുവടുവെപ്പ് തന്നെയാണ് നടത്തിയിരിക്കുന്നതെന്നതില്‍ സംശയത്തിനവകാശമില്ല.

(സമീക്ഷ മാസികയുടെ 2001 ജൂലൈ ലക്കത്തില്‍ സ്വന്തം ലേഖകനാണ് ഈ കുറിപ്പ് എഴുതിയിട്ടുള്ളത്.
എല്ലാ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്)
കടപ്പാട് : ഇടനേരം ബ്ലോഗ്സ്പോട്ട് .കോം 
മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം


 പോരാട്ട കഥകള്‍,.,,. ഇന്ത്യന്‍ ഭരണഘടന മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ച് തന്നിട്ടുണ്ട്. അതില്‍ പെട്ടതാണ് വിവാഹം, വിവാഹ മോചനം, സ്വത്തിലുള്ള അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമ (മുസ്‌ലിം പേഴ്‌സണല്‍ ലോ) ത്തിനനുസൃതമായി പ്രവര്‍ത്തിക്കാനും തീരുമാനിക്കാനുമുള്ള അവകാശം. ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തിലോ ഇസ്‌ലാമിക ശരീഅത്തിലോ 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിലോ' മുസ്‌ലിം പുരുഷന്‍മാരുടെയോ സ്ത്രീകളുടെയോ വിവാഹപ്രായം നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 2006ലെ 'ശിശു വിവാഹ നിരോധ നിയമ'ത്തില്‍ അത് യഥാക്രമം 21ഉം 18ഉം ആയി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ വൈരുധ്യം ഇല്ലാതാക്കിയിട്ടില്ലെങ്കില്‍, അനിവാര്യമായ ചില സാഹചര്യങ്ങളില്‍ വിവാഹിതരാകേണ്ടിവരുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രയാസം നേരിടേണ്ടിവരുമെന്ന് മാത്രമല്ല അത് ഭരണ ഘടനാദത്തമായ മുസ്‌ലിംകളുടെ മൗലികാവകാശങ്ങളുടെ ലംഘനമായിത്തീരുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വേണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടുന്നതും അതിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കാനാലോചിക്കുന്നതും വലിയൊരു തെറ്റായി ചിത്രീകരിച്ച് ചില കക്ഷികള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണല്ലൊ. ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നത് ഒരു പുതിയ കാര്യമല്ല. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മാത്രമല്ല, മറ്റ് പല വിഷയങ്ങളിലും 'മുസ്‌ലിം വ്യക്തി നിയമത്തിന്റെ' പരിരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി അതിനെതിരായി വരാനിടയുള്ള നിയമ നിര്‍മ്മാണങ്ങള്‍ തടയാനോ പുതിയ നിയമനിര്‍മ്മാണം ആവശ്യപ്പെടാനോ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കിട്ടാനോ പാര്‍ലമെന്റിലൂടെയും കോടതികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും ഇന്ത്യയിലെ മുസ്‌ലിംകള്‍ മുമ്പും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയിലും വിജയിച്ചിട്ടുമുണ്ട്. നൂറ്റാണ്ടുകളോളം മുസ്‌ലിംകളുടെ ഭരണത്തിലായിരുന്നുവല്ലോ ഈ രാജ്യം. ആ ഭരണകര്‍ത്താക്കളില്‍ പലരും ശരിയായ മതനിഷ്ഠയുള്ളവരായിരുന്നു എന്ന് പറയാനാവുകയില്ലെങ്കിലും മുസ്‌ലിംകളുടെ ജീവിത മണ്ഡലങ്ങളില്‍ പലതിലും അവര്‍ ഇസ്‌ലാമിക ശരീഅത്തായിരുന്നു നടപ്പാക്കിയിരുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭരണം കയ്യടക്കിയപ്പോള്‍ അവര്‍ പടിപടിയായി ശരീഅത്ത് നിയമങ്ങള്‍ നിഷ്‌കാസനം ചെയ്യാനും തല്‍സ്ഥാനത്ത് അവരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യമായി അവര്‍ 1886ല്‍ 'ഫൗജ്ദാരീ' അഥവാ ക്രിമിനല്‍ നിയമ വ്യവസ്ഥയും അതിനുശേഷം 'ശഹാദാത്ത്' (തെളിവ്) നിയമവും മുആഹദ: (കരാര്‍) നിയമവും റദ്ദാക്കി. അവസാനം ബ്രിട്ടീഷ് സര്‍ക്കാര്‍ നിക്കാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ 'മുസ്‌ലിം വ്യക്തി നിയമങ്ങളി'ലേക്ക് തിരിയുകയും അവ റദ്ദാക്കാന്‍ ആലോചിക്കുകയും ചെയ്തു. അതിനുവേണ്ടി അവര്‍ ഒരു 'റോയല്‍ കമ്മീഷനെ' നിയമിച്ചു. കമ്മീഷന്‍ അംഗങ്ങള്‍ നാലുതവണ യോഗംചേര്‍ന്ന് ചര്‍ച്ച ചെയ്‌തെങ്കിലും വ്യക്തി നിയമങ്ങള്‍ മാറ്റിയാല്‍ അത് മുസ്‌ലിംകളുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും അവരുടെ മത സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്ന നിഗമനത്തിലെത്തുകയാണ് ചെയ്തത്. അങ്ങനെ ബ്രിട്ടീഷ് ഭരണകൂടം പ്രസ്തുത ശ്രമത്തില്‍നിന്ന് പിന്‍വാങ്ങുകയും മുസ്‌ലിംകള്‍ ശരീഅത്ത് നിയമങ്ങളും ഹിന്ദുക്കള്‍ 'ധര്‍മ്മശാസ്ത്ര'വും പിന്തുടരേണ്ടതാണെന്ന് തീരുമാനിക്കുകയുമുണ്ടായി. ഈ വിജയം സാധ്യമായത് അക്കാലത്തെ മുസ്‌ലിം നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും ശക്തമായ എതിര്‍പ്പും അവസരോചിതമായ ഇടപെടലുകളും കൊണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായുണ്ടായ നിര്‍ണ്ണായക വിജയമായിരുന്നു, 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട്'. ആ നിയമ നിര്‍മ്മാണത്തിനു നിമിത്തമായത് ഒരു മുസ്‌ലിം വനിത തന്റെ സഹോദരനെതിരായി കോടതിയില്‍ കൊടുത്ത അസാധാരണമായ ഒരു കേസായിരുന്നു. തനിക്ക്, മരിച്ചുപോയ പിതാവിന്റെ സ്വത്തില്‍നിന്ന് ശരീഅത്ത് അനുസരിച്ച് അവകാശപ്പെട്ട ഓഹരി ലഭിക്കണമെന്നായിരുന്നു അവളുടെ വാദം. എന്നാല്‍ പ്രതിയായ സഹോദരന്‍ തങ്ങള്‍ ജാതി കൊണ്ട് ഹിന്ദു സമുദായവുമായി ബന്ധപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണെന്നും ഹിന്ദുക്കള്‍ക്കിടയില്‍ പെണ്‍മക്കള്‍ക്ക് പിതാവ 

ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുന്പ്ം [1400 വര്ഷ‌ങ്ങള്ക്കുഷ മുന്പ്വ നബി [സ] പറഞ്ഞ വലിയ അടയാളങ്ങള്‍ ലോകത്ത് ഇനി നടക്കാന്‍ പോകുന്നത്.]



1. ഇമാം മഹ്ദി വരിക.
2. ദജ്ജാല്‍ പുറപ്പെടുക.
3. ഈസ നബി[അ] [യേശു] ഇറങ്ങി വരിക.
4. യഅജൂജ് മ’അജൂജ് പുറത്തു വരിക.
5. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുക.
6. ദാബതുല്‍ ആര്ള് എന്ന മൃഗം വരിക.
7. ക’അബ പോളിക്കപ്പെടുക.

1. ഇമാം മഹ്ദി വരിക.
----------------------------------
ഇമാം മഹ്ദി വരുന്നതോടു കൂടെയാണ് വലിയ അടയാളങ്ങളുടെ തുടക്കം. ഒരിക്കല്‍ നബി തങ്ങള്‍ തന്റെര സ്വഹാബികളോട് പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇവിടെയുള്ള സ്വേച്ചാതിപതികളുടെ രാജ വാഴ്ച അവസാനിക്കും. എന്നിട്ട് ഒരു നിമിഷം നബി തങ്ങള്‍ മൌനത്തില്‍ ഇരുന്നു. ഇനി ഒരു വരവേ ഉള്ളൂ അതു ഇമാം മഹ്ദിയുടെ വരവാണ്. 
ശാമിന് മേല്‍ ഉപരോധം ഉണ്ടാകും. കുടി വെള്ളത്തിന്‌ വേണ്ടി മനുഷ്യര്‍ ബുദ്ധിമുട്ടുന്ന ഒരു കാലത്താണ് ഇമാം മഹ്ദി വരുന്നത്. 
1400 വര്ഷം മുന്പ്ധ നബി പറഞ്ഞു കുരെസ്സ[തുര്ക്കി യുടെ ഒരു പ്രാന്ത പ്രദേശം] എന്ന സ്ഥലത്ത് നിന്നും കറുത്ത തലപ്പാവ് ധരിച്ച ഒരു സംഘം ആളുകള്‍ മക്കയില്‍ വന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും അവരെ പോയി മുസാഫാത് ചെയ്യുക. കാരണം ആ കൂട്ടത്തില്‍ ഇമാം മഹ്ദി ഉണ്ടെന്നു പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ [സ].
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പ്മ ഈ ലോകത്ത് ഒരു അടയാളം ഉണ്ടാകും. അല്ലാഹു ഈ ലോകം ശ്രിഷ്ടിച്ചത് മുതല്‍ ഇത് വരെ ആ അടയാളം ഉണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പുടള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയാകുമ്പോള്‍ സൂര്യഗ്രഹണവും ഉണ്ടാകും. ഇസ്ലാമിക സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് കഅബയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള അബുദാരുകള്‍ ഹജ്ജിനു വരും. അബുദാരുകള്‍ ഇമാം മഹ്ദിയെ കണ്ടെത്താന്‍ ശ്രമിക്കും. അവസാനം കഅബാലയതിന്റെ ടോറിന്റെയും മഖാമു ഇബ്രാഹിമിന്റെയും നടുവില്‍ കിബലയിലേക്ക് നെഞ്ച് ചേര്ത്ത് വെച്ച് കരയുന്ന 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളിനെ കാണുമ്പോള്‍ അബുദാരുകള്‍ പറയും ഇതാണ് ഇമാം മഹ്ദി. അപ്പോള്‍ മഹ്ദി പറയും ഞാനല്ല, ഇമാം മഹ്ദി ഞാനല്ല. 1400 വര്ഷം മുന്പ്‍ നബി തങ്ങള്‍ പറഞ്ഞു ഇമാം മഹ്ദിയെ കാണാന്‍ ഇരുനിറമാണ്, സുറുമ ഇട്ട പോലുള്ള കണ്ണുകള്‍ ഉള്ള, തിളങ്ങുന്ന പല്ലുകള്‍ ഉള്ള, വലുപ്പത്തില്‍ നീണ്ട പുരികങ്ങള്‍ ഉള്ള, വിശാലമായ നെറ്റി തടമുള്ള, 40 നു അടുത്ത് തോന്നിക്കുന്ന പ്രായം ഉള്ള ഒരു സാദാരണ മനുഷ്യനെ അബുദാരുകള്‍ കണ്ടെത്തുമെന്ന് നബി തങ്ങള്‍ പറഞ്ഞു. മഹ്ദിയുടെ പേര് മുഹമ്മദ്‌ എന്നാണു, ബാപ്പയുടെ പേര് അബ്ദുള്ള എന്നാണു, നബിയുടെ മകള്‍ ഫാത്തിമ[റ]യുടെ മകന്‍ ഹസ്സന്‍[റ]യുടെ പരമ്പരയില്‍ പെട്ട ഒരു സാദാരണ മനുഷ്യന്‍. 1400 നബി പറഞ്ഞു മക്കയില്‍ ഒരാള്‍ വരും അവന്‍ മഹ്ദി ആണെന്ന് പറയും അവന്‍ കൊല ചെയ്യപ്പെടും അവനെ ആരും വിശ്വസിക്കില്ല. ( 1980ല്‍ മുഹമ്മദ്‌ അബ്ദുള്ള കഹ്താനി എന്ന ആള്‍ ഇമാം മഹ്ദിയാണെന്ന് പറഞ്ഞു വന്നു. അയാള്‍ സുരക്ഷ ഉധ്യോഗസ്തരുടെ വെടിയേറ്റ്‌ മരിച്ചു. ഇത് ലോകം കണ്ട വാര്ത്ത്യാണ്.) രണ്ടാമതൊരാള്‍ കടന്നു വരും ക’അബാലയതിന്റെ ഡോറിന്റെ അടുത്ത് നില്കു്മ്പോള്‍ അബ്ദാരുകള്‍ അദ്ധേഹത്തിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യുമെന്ന് നബി തങ്ങള്‍ പറഞ്ഞു. അബ്ദാരുകള്‍ പറയും നിങ്ങളാണ് ഇമാം മഹ്ദി. നബി[സ] പറഞ്ഞ എല്ലാ അടയാളവും ഞങ്ങള്‍ നിങ്ങളില്‍ കാണുന്നു. മഹ്ദി പറയും ഞാനല്ല ഇമാം മഹ്ദി. അപ്പൊ അബ്ദാറുകള്‍ പറയും അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ ഏല്പിംച്ച ദൌത്യമാണ് നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനു നേതൃതം നല്കാനന്‍ ഇനി ആരാ ബാക്കിയുള്ളതെന്നു ചോദിക്കുമ്പോള്‍ ഇമാം മഹ്ദി കാബാലയതിന്റെ വാതിലില്‍ ഒരു കൈ പിടിച്ചിട്ടു വലത്തേ കൈ അവരുടെ മുന്നിലേക്ക്‌ നീട്ടും. അപ്പോള്‍ അബ്ദാറുകള്‍ മഹ്ദി ഇമാമിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യും. ആദ്യം ബൈഅത് ചെയ്യുന്നത് ഒരു അറബി വംശജന്‍, രണ്ടാമതായി ഇറാനി വംശജന്‍, മൂന്നാമതായി തുര്ക്കി വംശജനും ആയിരിക്കും. ഈ ലോകത്തിന്റെ ഭരണം മഹ്ദി ഏറ്റെടുക്കും. കുടി വെള്ളത്തിന്‌ ബുദ്ധിമുട്ടിയ ഇവിടെ വലിയ മഴയുണ്ടാകും. ദാരിദ്ര്യം ഉണ്ടാകില്ല. അങ്ങനെ ഇമാം മഹ്ദി ലോക മുസ്ലിങ്ങളുടെ നായകനായി ഭരണം നടത്തുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ 96000 പേര്‍ 8 ഭാഗമായിട്ട് വരും. 8 പേര്‍ കൊടി പിടിക്കും. ഓരോ കൊടിയുടെ കീഴിലും 12000 പേര്‍ ആയിരിക്കും. അബുദാരുകളും മുസ്ലിംകളും മഹ്ദി ഇമാമും അവരോട് പോരാടും. 4 ദിവസം നീളുന്ന യുദ്ധത്തില്‍ ഇമാം മഹ്ദി ജൂതന്മാരെ തകര്ക്കു മെന്ന് നബി മുഹമ്മദ്‌ മുസ്തഫ.
(ഈ യുദ്ധമാണ് ഹര്‍ മജ്നൂന്‍.)

2. ദജ്ജാല്‍ പുറപ്പെടുക.
------------------------------------
ഇമാം മഹ്ദിയുടെ കീഴില്‍ ലോകം മുഴുവന്‍ സമാദാനതോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല്‍ വരുന്നത്. നബി[സ] പറഞ്ഞു കിഴക്ക് ഭാഗത്ത്‌ നിന്നാണ് ദജ്ജാല്‍ വരുന്നത്. അല്ലാഹുവിന്റെ റസൂല്‍ അവിടത്തെ ഭാര്യ ആയിഷ[റ] യോട് പറയുമായിരുന്നു എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദാജ്ജാലിന്റെ ഫിത്നയാണ്. ഒരിക്കല്‍ ദജ്ജാലിനെ നേരില്‍ കണ്ട ഒരു സ്വഹാബി ആ സംഭവം വിവരിച്ചു അവസാനം ദജ്ജാല്‍ പറഞ്ഞതായി ആ സ്വഹാബി പറഞ്ഞു എല്ലാ സ്ഥലവും എന്റെ കാല്ക്കീഴിലാകും പക്ഷെ മക്കയിലും മദീനയിലും ഞാന്‍ വരില്ലന്നു പറഞ്ഞതായി പറഞ്ഞപോള്‍ നബി[സ] കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തറയില്‍ അടിച്ചിട്ട് ആവേശത്തോടെ പറഞ്ഞു ഇവിടെ മാത്രം അവന്റെ കാല്‍ പതിക്കില്ല. ജുഹ്ഫ് മലയുടെ മുകളില്‍ കയറി നിന്ന് ദജ്ജാല്‍ ചോദിക്കും ഈ വെള്ളക്കൊട്ടാരം ആരുടെതാണെന്ന് [1400 വര്ഷം മുന്പ്ൊ നബി[സ] ഇത് പറയുമ്പോള്‍ അന്ന് മദീന പള്ളി ഈത്തപ്പന ഓല കൊണ്ട് മേഞ്ഞ ഒരു കൊച്ചു പള്ളിയായിരുന്നു. പക്ഷെ ഇന്ന് 40 ചലിക്കുന്ന ഇലക്ട്രിക്‌ കുബ്ഭകളുള്ള ഒരു വെള്ളക്കൊട്ടാരം തന്നെയാണ്.]
ഒറ്റ കണ്ണുള്ള ദജ്ജാല്‍ ലോകത്ത് ഇറങ്ങിയാല്‍ ഞാന്‍ ആണ് അല്ലാഹ് എന്നു അവന്‍ പറയും, അള്ളാഹു ആണെന്ന് തെളിയിക്കാന്‍ അവന്‍ അമാനുഷിക കഴിവുകള്‍ കാണിക്കും, ആകാശത്ത് നിന്ന് തീ മഴ പെയ്യിപ്പിക്കും, മനുഷ്യനെ പിടിച്ചു രണ്ടായി കീറിയിട്ടു ഒരുമിച്ചു വെച്ച് എഴുന്നേല്ക്കാ ന്‍ പറയും, മരിച്ചവരെ ജീവിപ്പിച്ചു കാണിക്കും. ദജ്ജാല്‍ ഇസ്ലാമിക സമൂഹത്തിന്റെ മുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍ അവനെ വിശ്വസിക്കാത്ത മുസ്ലിങ്ങളെ അവന്‍ കൊന്നൊടുക്കും. മുസ്ലിങ്ങളെ തീയിലേക്ക് ഏറിയും. ദാജ്ജാലിന്റെ പുറകില്‍ 80000 ജൂതന്മാര്‍ [ഇസ്രയേലുകാര്‍] അണിനിരക്കും. ഇസ്ലാമിക സമൂഹം പേടിച്ചു നില്ക്കുുമ്പോള്‍ ആളുകള്‍ ഇമാം മഹ്ദിയോട് പരാധി പറയും. ഇമാം മഹ്ദിയും മുസ്‌ലിങ്ങളും ദജ്ജാലിനെ നേരിടാന്‍ പുറപ്പെടും.
3. ഈസ നബി[അ] ഇറങ്ങി വരുക.(ക്രിസ്ത്യാനികള്‍ യേശു എന്നു പറയുന്നു.)
അസറിന്റെ ബാങ്ക് കൊടുത്തു ഇഖമാത്തിനു വേണ്ടി ഇരിക്കുമ്പോള്‍ അതാ ആകാശത്ത് നിന്നും ഒരു ശബ്ദം കേള്ക്കു ന്നു. ഇമാം മഹ്ദിയും ആയിരക്കണക്കിന് മുസ്ലിംകളും നോക്കുമ്പോള്‍ ആകാശത്ത് ഒരു പ്രകാശം. ഭൂമി മുഴുവനായും പ്രകാശിച്ചു നില്കുന്നതായി തോന്നും. ആകാശത്ത് നിന്നും ജിബ്രീല്‍ [അ] ന്റെക നേതൃത്തത്തില്‍ ലക്ഷക്കണക്കിന്‌ മലക്കുകള്‍ ഭൂമിയിലേക്ക്‌ വരും. അതിന്റെ തൊട്ടു പിറകില്‍ രണ്ടു മലക്കുകളുടെ തോളില്‍ കൈ വെച്ച് മഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഈസ നബി[അ] ദിമിസ്കിലെ പള്ളിയുടെ ഇടത്തു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ വന്നിറങ്ങും. (നബി[സ] ഇത് പറയുമ്പോള്‍ അന്ന് അവിടെ അങ്ങനെ ഒരു പള്ളിയുമില്ല, വെള്ള മിനാരവുമില്ല.)
ആളുകള്‍ മുഴുവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ ഈസ നബി[അ] പള്ളിയിലേക്ക് വരും. ഇമാം മഹ്ദി ഓടിചെന്ന് മുസാഫാത് ചെയ്യും. ഈസ മുഖം ഉയര്ത്തു മ്പോള്‍ മുത്ത്‌ രത്നങ്ങള്‍ വെട്ടി തിളങ്ങുന്നത് പോലെയായിരിക്കും ഈസ നബിയുടെ മുഖം എന്നു മുഹമ്മദ് മുസ്തഫ[സ]. ഇമാം മഹ്ദി പറയും നിങ്ങള്‍ ഇമാമത്ത് നില്ക്ക ണേ. ഈസ നബി പറയും നിങ്ങള്ക്ക് വേണ്ടിയാണ് ബാങ്ക് വിളിച്ചത് നിങ്ങള്‍ ഇമാമായി നില്ക്കു ക. മഹ്ദി ഇമാമായി നിന്ന് നിസ്കരിക്കും. നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പോള്‍ പള്ളിയുടെ കിഴക്കേ വാതില്‍ ചൂണ്ടി വാതില്‍ തുറക്കാന്‍ പള്ളിയില്‍ ഉള്ളവരോട് പറയും. വാതില്‍ തുറക്കുമ്പോള്‍ വാതിലിന്റെ അപ്പുറത്ത് ഒറ്റക്കണ്ണ് ഉള്ള ദജ്ജാല്‍. ഈസ നബിയെ കാണുന്നതും ദജ്ജാല്‍ അവിടുന്ന് ഓടും. ദാജ്ജാലിനോട് ആളുകള്‍ പറയും നീയാണ് അല്ലാഹു എങ്കില്‍ ഇമാം മഹ്ദിയെ കൊന്നു കാണിക്കാന്‍ പറയും, അപ്പോള്‍ ദജ്ജാല്‍ ഇമാം മഹ്ദിയെ രണ്ടായി വലിച്ചു കീറി കൊന്നു ഏറിയും. മുസ്ലിമീങ്ങള്‍ അന്ധാളിച്ചു നില്കുൊമ്പോള്‍ ഇമാം മഹ്ദി ശരീരത്തെ ചേര്ത്ത് വെച്ച് എണീച്ചു വരും, എന്നിട്ട് ഒന്ന് കൂടി കൊല്ലാന്‍ ദജ്ജാലിനെ വെല്ലു വിളിക്കും. എന്നാല്‍ ദാജ്ജാലിനു അതു കഴിയില്ല. അപ്പൊ ഈസ നബി വരും . ദജ്ജാല്‍ ഓടും, പിറകെ ഈസ നബി പോകും ദജ്ജാല്‍ ഓടി ബബുലുധ്(ഇസ്രായേലിന്റെ എയര്പോഈര്ട്ട് ഉള്ള സ്ഥലം.) എന്ന സ്ഥലത്ത് എത്തും. അവിടെ വെച്ച് ഈസ നബി ദജ്ജാലിനെ കുത്തി കൊല്ലുമെന്ന് നബി[സ] തങ്ങള്‍ പറഞ്ഞു. പിന്നീട് ഇമാം മഹ്ദി വഫാതാകും. മഹ്ദിയെ മദീനയില്‍ മറവ് ചെയ്യും. പിന്നെ ഈസ നബി[അ] ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. ഈസ നബി വിവാഹം കഴിക്കും, മക്കള്‍ ഉണ്ടാകും. ഈസ നബിയുടെ രണ്ടാമത്തെ വരവ് കണ്ടിട്ട് ഈ ലോകത്തുള്ള എല്ലാ ആളുകളും ഇസ്ലാം മതം സ്വീകരിക്കും. ഈസ നബി[അ] 40 വര്ഷം ഈ ലോകം ഭരിക്കും. മുഹമ്മദ്‌ നബി[സ]യുടെ അടുത്ത് സ്ഥലം ഒഴിച്ച് വെച്ചിട്ടുണ്ട് അവിടെയാണ് ഈസ നബി[അ] വഫാതാകുംപോള്‍ മറവു ചെയ്യുക.

4.യഅജൂജ് മഅജൂജ് പുറത്തു വരിക.
---------------------------------------------------
ഈസ നബിയുടെ കാലത്താണ് ഇവര്‍ പുറത്തു വരിക. ഇത് ഒരു സമൂഹം ആണ്. ഇവര്‍ പൊക്കം കുറഞ്ഞ മനുഷ്യര്‍ ആണ്. ഇവര്‍ ഭൂമിയുടെ അടിയില്‍ ആണ് ഉള്ളത്. ഇവര്‍ ഒരു നാള്‍ പുറത്തേക്കു വരും. അവര്‍ ഇവിടെ വന്നു ലക്ഷക്കണക്കിന്‌ പെറ്റ് പെരുകും. വെള്ളം എല്ലാം കുടിച്ചു വറ്റിക്കും. വിളകള്‍ തിന്നു നശിപ്പിക്കും. ഇവരെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ഈസ നബിയോട് ആളുകള്‍ വന്നു പരാധി പറയും. ഈസ നബി അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പൊ എല്ലാം ചത്തൊടുങ്ങും. ഭൂമിയില്‍ ഇവരുടെ ശരീരം നിറഞ്ഞു കിടന്നു ദുര്ഗ്ന്ധം വരുമ്പോള്‍ ഈസ നബി വീണ്ടും അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ ആകാശത്ത് നിന്നും കുറെ പക്ഷികള്‍ വന്നു അവയുടെ ശരീരം കൊത്തി കൊണ്ട് പോകും.
5. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക.
ഈസ നബിയുടെ കാല ശേഷം യാഹ്ജാജ് എന്ന ആള്‍ ഭരിക്കും. 6 പേര്‍ ഈ ഭൂമി ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുമ്പ് എങ്ങനെയാണോ ആ അവസ്ഥയിലേക്ക് തിരിച്ചു വരും. ഒരു വലിയ പെരുന്നാള്‍ ദിവസത്തില്‍ എല്ലാവരും ഇഷാ നിസ്കരിച്ചു വന്നു കിടന്നുറങ്ങും. പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്ന സമയത്തില്‍ സൂര്യനെ കാണില്ല. അന്ന് ലോകം കൂരാ കൂരിരുട്ടു ആയിരിക്കും. അന്ന് പ്രകാശം ഉണ്ടാക്കുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തിക്കാന്‍ നോക്കിയാല്‍ കത്തില്ല. നബി[സ] പറയുന്നു മനുഷ്യര്‍ വിശന്നു നില വിളിക്കുമ്പോള്‍ 72 മണിക്കൂര്‍ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കും. സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ചാല്‍ പിന്നെ അല്ലാഹു തൌബ സ്വീകരിക്കില്ല. സൂര്യന്‍ പകുതി വരെ വന്നിട്ട് അതു തിരിച്ചു പടിഞ്ഞാറ് പോകും.

6. ദാബ്ബത്തുല്‍ അര്ള് എന്ന മൃഗം വരിക.
----------------------------------------------------------
അറഫ മൈതാനിയില്‍ ഒരു ഭൂഗമ്പം ഉണ്ടാകും. ഭൂമിയുടെ അടിയില്‍ നിന്നും ദാബ്ബത്തുല്‍ അര്ള്ു എന്ന മൃഗം പുറത്തു വരും. അതു മനുഷ്യരോട് സംസാരിക്കും. അതിന്റെ തല കാളയുടെ തലപോലെ, കണ്ണുകള്‍ പന്നിയുടെ കണ്ണുകള്‍ പോലെയായിരിക്കും. ചെവികള്‍ ആനയുടെ ചെവി ഉള്ള, മുതുക് ഒട്ടകപ്പക്ഷിയുടെ മുതുകു പോലെയുള്ള, നെഞ്ച് സിംഹത്തിന്റെ നെഞ്ച് പോലെ, നിറം പുള്ളിപ്പുലിയുടെ നിറം പോലെ., അരക്കെട്ട് പൂച്ചയുടെ അരക്കെട്ട് പോലെയുള്ള, അതിന്റെ വാല്‍ ആടിന്റെ വാല് പോലെയുള്ള, നട്ടെല്ല് കഴുതയുടെ നട്ടെല്ല് പോലെയുള്ള, രണ്ടു സന്ധികള്‍ തമ്മില്‍ 12 അടി നീളമുള്ള ഒരു മൃഗമാണ്‌ ദാബ്ബത്തുല്‍ അര്ള്ല. അതിന്റെ വലതു കയ്യില്‍ മൂസ നബിയുടെ വടി ഉണ്ടാകും, ഇടതു കയ്യില്‍ സുലൈമാന്‍ നബിയുടെ മോതിരം ഉണ്ടാകും. ആ ജീവി ഭൂമിയില്‍ മുഴുവന്‍ ചുറ്റി നടക്കും. സത്യാ വിശ്വാസിയുടെ മുഖത്ത് വടി കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം പ്രകാശിക്കും. അല്ലാത്തവരെ കാണുമ്പോള്‍ അതു മോതിരം കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം കറുത്ത് പോകും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആക്കി തിരിക്കും.

7. കഅബ പോളിക്കപ്പെടുക.
----------------------------------------
60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടലിടുക്ക് വരെ നിരന്നു നില്ക്കും . ഓരോ കല്ലും ഇളക്കി വരി വരിയായി നില്ക്കു ന്നവര്‍ ജിദ്ദ കടലിടുക്കിലേക്ക് വലിച്ചു എറിയും. കഅബയുടെ മുകളില്‍ കയറി ആദ്യത്തെ കല്ല്‌ ഇളക്കുന്ന മനുഷ്യന്‍ പൊക്കം കുറഞ്ഞ ഒരു കുള്ളനായിരിക്കും അവന്റെ കാലിന്റെ ഉപ്പുറ്റി മുമ്പോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കും എന്നു മുഹമ്മദ്‌ മുസ്തഫ[സ]. കഅബ പൊളിച്ചാല്‍ പിന്നെ നിസ്കാരമില്ല. അവസാനമാകുമ്പോള്‍ പരസ്പരം കാണാന്‍ പറ്റാത്ത രീതിയില്‍ ഒരു കറുത്ത പുക ഈ ലോകം മുഴുവന്‍ വന്നു പൊതിയും. ആകാശം തെളിയുംപോഴേക്കും സത്യവിശ്വാസികളുടെ ജീവന്‍ പോയിരിക്കും. ഒരു വെള്ളിയാഴ്ച അല്ലാഹു ഇസ്രാഫീലിനോട് സൂര്‍ എന്ന കാഹളത്തില്‍ ഊതാന്‍ പറയും. ആദ്യം ഊതുമ്പോള്‍ ഈ ലോകം തകര്ന്നും തരിപ്പണമാകും. നബി തങ്ങള്‍ പറഞ്ഞു ഒരു വെള്ളിയാഴ്ചയാണ് ലോകം അവസാനിക്കുക.
(ലോകത്തിന്റെ നേതാവ് മുഹമ്മദ്‌ മുസ്തഫ തങ്ങള്ക്ക ല്ലേ ഇങ്ങനെ പറയാന്‍ കഴിയൂ.. അല്ലാഹുവിന്റെ ഹബീബായ റസൂലേ അങ്ങേയ്ക്ക് അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ...)
(അല്ലാഹുവേ ഇതില്‍ വല്ല പോരായ്മയോ പാകപ്പിഴവോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ പൊറുത്തു തരേണമേ...ആമീന്‍..)
ഈ വിവരം നിങ്ങളുടെ കണ്മുന്നില്‍ എത്തിയ പോലെ നിങ്ങള്‍ കാരണം നിങ്ങളുടെ കൂട്ടുകാരുടെയും കണ്മുന്നിലെത്തിക്കാന്‍ ശ്രിമിക്കണം... അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ....
https://www.facebook.com/vc.1000


ശംസുൽ ഉലമ മെമ്മോറിയൽ അനാഥ അഗതി മന്ദിരത്തിന്റെ ആറാം വാർഷിക സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാഗത സംഘം ചെയറമാൻ ഷെരീഫ് ഹാജി പതാക ഉയർത്തുന്നു 






ശംസുൽ ഉലമ മെമ്മോറിയൽ അനാഥ അഗതി മന്ദിരത്തിന്റെ ആറാം വാർഷിക സമ്മേളനം ജില്ലാ നാഇബ് ഖാസി സയ്യിദ് ഹാഷിം കുഞ്ഞി തങ്ങള് ഉദ്ഘാടനം ചെയ്യുന്നു  


 ശംസുൽ ഉലമ മെമ്മോറിയൽ അനാഥ അഗതി മന്ദിരത്തിന്റെ ആറാം വാർഷിക സമ്മേളനത്തിൽ മുഖ്യാതിയായി എത്തിയ കേന്ദ്ര വഖഫ് ബോർഡ് വൈസ് ചെയർമാനും ജാമിആ നൂരിയ്യാ അറബിയ്യ യുടെ പ്രിൻസിപ്പാളുംSYS സ്റ്റെറ്റ് ജെനറൽ സെകട്രി യുമായ പ്ര: ആലിക്കുട്ടി മുസ്ലിയാർ ആശംസാ പ്രഭാഷണം നടത്തുന്നു 













കേരള മുസ്ലിംങ്ങആശയ ഭിന്നിപ്പിന്റെ  ഒരു നൂറ്റാണ്ടും പരസ്പര ഭിന്നിപ്പിന്റെ  ന്റെ കാനൂറ്റാണ്ടും...      
  1. 1921 കളിലെ കൊടുങ്ങല്ലൂ ഭാഗത്തുള്ള ഗോത്ര ക്കങ്ങ പരിഹരിക്കുന്നതിന് വേണ്ടി നിഷ്പക്ഷ സംഘത്തിനു രൂപം കി 
  2. 1924-25 നിഷ്പക്ഷ സംഘത്തി നിന്നും ഐക്യ സംഘത്തിലേക്കുള്ള ചുവടു മാറ്റം
  3. 1925 ഐക്യ സംഘത്തിനു കീഴികേരള ജമിയ്യത്തുഉലമയുടെ(KNM  ന്റെ മാതൃ സംഘടന രൂപീകരണം കേരള ജംഇയ്യത്തു ഉലമ യുടെ പുത്തനാഷയങ്ങ ഇസ്ലാമിനെ വികൃതമാക്കാ തുടങ്ങിയപ്പോ വരക്ക മുല്ലക്കൊയത്തങ്ങളുടെ നേത്രതത്തി
  4. 1926 സമസ്ത കേരള ജംഇയ്യത്തു ഉലമ രൂപീകരിച്ചു 
  5. 1934 ലി ഐക്യ സംഘത്തിന്റെ  പിരിച്ചു വിടലോട് കൂടി ഐക്യ സംഘത്തിന്റെ നെത്രതത്തി രൂപീകരിച്ച കേരള ജംഇയ്യത്തു ഉലമ (KNM  ന്റെ മാതൃ സംഘടനസജീവമായി 
  6. 1946- ഹാജിസാഹിബിന്റെ നെത്രതത്തി കേരള ജംഇയ്യത്തുഉലമയി നിന്ന് വിഖടിച്ചു  ജംഇയ്യത്തു മുസ്തശിദീ എന്ന സംഘടനക്ക് രൂപം കി.( ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആദ്യ രൂപം )
  7. 1948  ജംഇയ്യത്തു മുസ്തശിദീയെ   ജമാഅത്തെ ഇസ്ലാമി എന്നാക്കി മാറ്റി  
  8. 1950 ജമാലുദ്ധീ അഫ്ഘാനിയുടെയും ഇബ്നു അബ്ദു വഹ്ഹബിന്റെയും നവീന ആശയങ്ങളി പ്രജോദനം ക്കൊണ്ട്കെ. എം മൗലവിയുടെ നേത്രതത്തി കേരള നജ്വത്തു മുജാഹിധിന്റെ ആരംഭം (അതുവരെ ഉണ്ടായിരുന്ന ഈജിപ്ത്യ സലഫി ആശയത്തി നിന്നും വഹ്ഹബിസത്തിലേക്കുള്ള ചുവടു മാറ്റം)
  9. 1964 തബ്ലീഗ് ജമാഅത്തിനെ പുത്തനാശയക്കാരുടെ ഗണത്തി പെടുത്തിയതി പ്രധിഷേദിച്ചു സമസ്ത കേരള ജംഇയ്യത്തു ഉലമയി നിന്നും വിഘടിച്ചു ഒരു വിഭാഗം അഖില കേരള ജംഇയ്യത്തു ഉലമ രൂപീകരിച്ചു ( കാന്തപുരം പി അബൂബക്ക മുസ്ലിയാ സംഘടനയിലെ ബാരവാഹിയായിരുന്നു ) പക്ഷേ 1970 ഉള്ളി തന്നെ സംഘടന പിരിച്ചു വിടാ പോലും ആളില്ലാത്ത വിധം ശിതിലമായി.
  10. 1967 ജുമുഅ  ഹുതുബയി മൈക്ക് ഉപയോഗിക്കാം  എന്ന സമസ്ത കേരള ജംഇയ്യത്തു ഉലമയുടെ നിലപാടിനെ അംഗീകരിക്കാ സാധിക്കാത്ത പണ്ഡിതന്മാ സമസ്ഥാന കേരള ജംഇയ്യത്തു ഉലമ(സമസ്താനി) എന്ന സംഘടനക്ക് രൂപം നല്കി 
  11. 1979  സമസ്ത യുടെ യുവജന വിഭാഗത്തെ രാഷ്ട്രീയ പാട്ടിയാക്കണം അല്ലെങ്കി സമസ്ത പുതിയ രാഷ്ട്രീയ പാട്ടി രൂപീകരിക്കണം എന്നവശ്യപ്പെടുന്ന പ്രമേയം കാന്തപുരം  സമസ്ത മുശാവറയി  അവതിരിപ്പിക്കുന്നു, പ്രമേയം മുശാവറ തള്ളി
  12. 1980  കളി SSFന്റെ പ്രസിടന്റായിരുന്ന ഹൈദരിലി ശിഹാബ് തങ്ങക്ക് എതിരെ രാഷ്ട്രീയ പാടിയി  ഭാരവാഹിത്വം വഹിക്കുന്നതി വിമുഖതയുള്ളവ ചേന്ന്   പടയൊരുക്കം നടത്തുന്നു.  
  13. ഹൈദരലി ശിഹാബ് തങ്ങ SSF നിന്നും രാജി വെച്ച് ഒഴിയുന്നു പകരം ഇസ്മീ വഫ സ്ഥാനത്ത് എത്തുന്നു(ഇദ്ദേഹം അന്ന് കേരളത്തില ഉണ്ടായിരുന്ന MDP എന്ന രാഷ്ട്രീയ പാടിയുടെ കോഴിക്കോട് ജില്ലാ ഭാരവാഹി ആയിരുന്നു അപ്പോ )
  14. MDP സമസ്തയുടെ പാടിയാണെന്നുള്ള തരത്തി കാന്തപുരത്തിനോട് ആഭിമുഖ്യമുള്ള SSF പ്രവത്തക ഇസ്മീ വഫയുടെ നേതൃതത്തി സമസ്തയുടെ ലെറ്റ ഹെഡ് ദുരുപയോഗം ചെയ്തു കൊണ്ട് പ്രചരിപ്പിക്കാ ശ്രമം നടത്തുന്നു, സമസ്തയുടെ ശ്രദ്ധയി പെട്ട ഉടനെ ഇത് നിഷേധിച്ചു
  15. പിന്നീട് 1989 വരെ പല തിരഞ്ഞെടുപ്പകളിലും മുസ്ലിം ലീഗിന് എതിരെയും SSF പ്രത്യക്ഷമായും പരോക്ഷമായും രംഗത്ത് വന്നു 
  16.  1985 ഷബാനു ബീഗം കേസുമായി ബന്ധപ്പെട്ടു ശരീഅത് അപ്രസക്തമാകുന്ന തരത്തി സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നുഅപകടം മനസ്സിലായ മുസ്ലിം പണ്ഡിതന്മാ വിധിയെ മറികടക്കാനുള്ള നിയമ നിമാണം ആവശ്യപ്പെട്ടു പ്രധാന മന്ത്രി ആയ രാജീവ് ഗാന്ധിയെ   സമീപിക്കുന്നു, നിയമ നിമാണം നടത്തണമെങ്കി മുസ്ലിങ്ങളുടെ പിന്ദുണ ബോധ്യപെടുത്തണം എന്ന് പ്രധാന മന്ത്രി മുസ്ലിം പണ്ടിതരോട് ആവശ്യപ്പെടുന്നു തുടന്ന് അന്നത്തെ മുസ്ലിം പേസണ ലോ ബോഡ്  ചെയമാ സയെദ് അലി ഹസ നദ്വി പിന്തുണ തേടി ഇന്ത്യ മുഴുവ പര്യാടനം ചെയ്തു 
  17. കേരളത്തി ശംസു ഉലമയുടെ നെത്രതത്തി സമസ്ത അതിനു സ്വീകരണം കിതുടന്ന് പ്രധാന മന്ത്രി സുപ്രീം കോടതിയുടെ വിധിയെ മറികടക്കാനുള്ള നിയമനിര്മാനതിനു അനുകൂലമായി നിലപാട് എടുക്കുകയും ചെയ്തു .( ഇതിനെതിരെ എം എസ് ന്റെ ശക്തമായ നിലപാട് എടുത്തു, കാന്തപുരം എം എസ് ന്റെ നിലപാടിനെ അനുകൂലിച്ചു)
  18. 1989 സമസ്ത യി നിന്നും കാന്തപുരത്തിന്റെ നെത്രതത്തി 6 മുശാവറ മെമ്പമാരും അവരെ പിന്തുണയ്ക്കുന്ന അണികളും പുറത്തു പോവുകയോ പുറത്താക്കപ്പെടുകയൊ ചെയ്യുന്നു.

( പുറത്ത് പോവാനുള്ള കാരണം അലി ഹസ നദ്വി യുമായി ശരീഅത് സംരക്ഷണത്തിനു വേണ്ടി ശംസു ഉലമ വേദി പങ്കിട്ടത് കൊണ്ടും ലീഗിനോടുള്ള ആഭിമുഖ്യം എന്നിവയിലെ വിയോജിപ്പ് 
പുറത്താക്കപ്പെടാനുള്ള കാരണം   സംഘടനാ വിരുദ്ധ പ്രവത്തനത്തിനും സുന്നികക് ഇടയി  ഭിന്നിപ്പ് ഉണ്ടാകിയത്തിനും. )
തുടന്ന് അഡ്വ: അരവിന്ധാക്ഷ മേനോന്റെ ഉപദേശ പ്രകാരം കാന്തപുരം സമസ്ത കേരള ജംഇയ്യത്തു ഉലമക് അതെ പേരി സമാന്ധര സംഘടന രൂപീകരിച്ച് സമസ്തയുടെ  യഥാത്ഥ പതാകയെ തിരിച്ചറിയാ പ്രയസുമുള്ള തരത്തി കാന്തപുരം വിഭാഗം പതാക നിമിച്ചു.( ജനങ്ങളി ഏത് വിഭാഗമാണ്ഔദ്യോഗികം എന്ന് തിരിച്ചറിയ ഇത് പ്രയാസം സൃഷ്ടിച്ചു)
തുടന്ന്  ഏകദേശം 720 മദ്രസകളില് പ്രശ്നങ്ങളുണ്ടായി. 266 മദ്രസകള്ക്ക് നടുവില് ചുവര് വച്ച് വിഭജിച്ചു. 168 ജുമുഅത്ത് പള്ളികളില് കോലാഹലം ഉണ്ടാക്കി. ഇതില് 63 പള്ളികള് വിഘടനവാദികള് കൈയടക്കി. ബാക്കിയുള്ളത് രണ്ടുംകെട്ട നിലയില് നിലനിര്ത്തി. മുന്സിഫ് കോടതി മുതല് സുപ്രീം കോര്ട്ട് വരെയായി ഇരുന്നൂറിലധികം കേസുകള് ഫയല് ചെയ്തു. വഖഫ് ബോര്ഡിലും വന്നു നൂറിലധികം കേസുകള്. ഇതിനെല്ലാം പുറമെ ആയിരക്കണക്കായി ക്രിമിനല് കേസുകളുണ്ടായി.
വയനാട്ടിലെ വാരാമ്പറ്റയിലെ ആത്തിലന് അന്ത്രു ഉള്പ്പെടെ കാല്ഡസന് കൊലപാതകങ്ങളുണ്ടായി. കുറ്റിമൂച്ചി ഉള്പ്പെടെ അരഡസനോളം പള്ളി മദ്റസകള് പൂട്ടി. ഇതില് പലതും ഇത് വരെ തുറന്നിട്ടില്ല. ചിലതരിച്ചു നശിച്ചു

Note: .ഡി 646ലാണ് കേരളത്തില് പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര് ചേരമാന് ജുമുഅത്ത് പള്ളി) അതുമുതൽ AD 1920 വരെ കേരള മുസ്ലിംഗക് ഇടയിപറയത്തക്ക ആശയ അനൈക്യാമോ ഭിന്നിപ്പോ ഉള്ളതായി അറിവില്ല 


അപഹാസ്യ തന്ത്രങ്ങള്‍

- പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
പ്രിന്‍സിപാള്‍, ജാമിഅ: നൂരിയ്യ: അറബിയ്യ: ഫൈസാബാദ്,  പട്ടിക്കാട് 


ഇന്നിന്‍െറ നിലനില്‍പുരാഷ്ട്രീയം കളിക്കാന്‍ ഏതുവേഷവും ധരിക്കാന്‍ തീരുമാനിച്ചവര്‍ നിലനില്‍പിന് ചരിത്ര വക്രീകരണം നടത്തുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സാക്ഷിയാണ്. അതിവിദഗ്ധതയുടെ രാഷ്ട്രീയ ചതുരംഗം കളിക്കാന്‍ പരിചയസമ്പത്തുള്ളവര്‍ അതിനുവേണ്ട ഏറ്റവും മികച്ച ആയുധമായ ‘വ്യാജ’ത്തെ കൂട്ടുപിടിക്കുന്നു.
മുസ്ലിം കേരളത്തിന്‍െറ ആധികാരിക പരമോന്നത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രതവിതച്ച വിമതനേതാവ്, താനകപ്പെട്ട അഗാധ ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹംതന്നെ. സമസ്തക്ക് സമാന്തരം നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യംവരും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഏതു കാര്യത്തിലുമെന്നപോലെ രാഷ്ട്രീയത്തിലും ഉറച്ചതും വ്യക്തതയുള്ളതുമായ നയനിലപാടുകള്‍ ഉണ്ട്. ‘ഇന്നിന്‍െറ നിലനില്‍പിന്‍െറ രാഷ്ട്രീയം’ പതിവാക്കിയവര്‍ക്ക് ഇന്നലെകളെയും നാളെകളെയും പരിഗണിക്കേണ്ടതില്ലായിരിക്കാം. രേഖപ്പെട്ടുകിടക്കുന്ന വസ്തുതകള്‍ ഇല്ലെന്നുപറഞ്ഞാല്‍ അതുതിരിച്ചറിയാന്‍ മാത്രം വകതിരിവ് സമൂഹത്തിനുണ്ട് എന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നത് നന്ന്. ‘ഐക്യം’ എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള പദമാണെങ്കിലും അനൈക്യവാഹകര്‍ക്ക് ചവിട്ടുപടിയാക്കാന്‍ ഈ പദം വിട്ടുകൊടുക്കുന്നത് ശരിയല്ലല്ലോ? ആരാണ് അനൈക്യം വിതച്ചത് എന്നും ഛിദ്രതയുണ്ടായത് ആരുടെ പ്രവര്‍ത്തനംമൂലമാണെന്നും പരിശോധിക്കല്‍ അനിവാര്യമായിത്തീരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കിക്കൊണ്ട് സര്‍വാദരണീയ ഗുരുവര്യന്മാരായ  റഈസുല്‍ മുഹഖ്ഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരും  ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും സമുദായത്തിന് ദിശാബോധം നല്‍കിക്കൊണ്ടിരിക്കുന്നതിനിടയില്‍ അവര്‍ക്ക് സമാന്തരമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഒരു പുതിയ ഗ്രൂപ്പ് ആരംഭിക്കാന്‍ കാരണം എന്തായിരുന്നു എന്നത് അന്വേഷിക്കുന്നത് ഈ വിഭാഗം ഇപ്പോള്‍ നടത്തുന്ന കരണംമറിച്ചിലിന്‍െറ നേര്‍രൂപം മനസ്സിലാക്കാന്‍ ഉപകരിക്കും. അന്ധമായ ലീഗ് വിരോധം അദ്ദേഹത്തിന്‍െറ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത് എക്കാലത്തും പ്രകടമായതാണ്.രാഷ്ട്രീയതാല്‍പര്യം നടപ്പാക്കാന്‍ കാന്തപുരം പലവുരു സമസ്തക്കുള്ളില്‍തന്നെ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍െറ ലേഖനത്തിലെ (സമസ്തയുടെ രാഷ്ട്രീയം, 20.10.11) 1979ലെ കുപ്രസിദ്ധമായ പ്രമേയം നിഷേധിക്കാന്‍ ശ്രമിച്ചത് ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതാണ്. അത് മറച്ചുവെക്കല്‍ ഇപ്പോള്‍ അനിവാര്യമായി അദ്ദേഹത്തിന് തോന്നുന്നുണ്ടാവാം. ‘സമസ്ത മുശാവറ മുന്‍കൈയെടുത്ത് സുന്നികള്‍ക്ക് പ്രത്യേകമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയോ അല്ലെങ്കില്‍ സുന്നി യുവജന സംഘത്തെ (SYS) സമസ്തയുടെ രാഷ്ട്രീയ ഘടകമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യുക’ എന്ന ഉള്ളടക്കത്തോടെ  സമസ്ത മുശാവറയുടെ മുന്നിലേക്കുവന്ന നിവേദനത്തിനുപിന്നില്‍ സാക്ഷാല്‍ കാന്തപുരമായിരുന്നു. മുസ്ലിം പൊതുപ്രശ്നങ്ങള്‍ക്കെതിരെപോലും ഒരുകാലത്ത് എടുത്ത തീരുമാനങ്ങള്‍ ഇദ്ദേഹത്തിന് നിഷേധിക്കേണ്ടിവന്നിട്ടുണ്ട്. മതസ്ഥാപന ദുരുപയോഗ ബില്‍ അതിനൊരുദാഹരണമാണ്. അക്കാലത്ത് മുസ്ലിംസമുദായം മൊത്തത്തില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ കാന്തപുരത്തിന്‍െറ സുന്നി വോയ്സില്‍ ചിലസമുദായവിരുദ്ധരുടെ താല്‍പര്യത്തിനൊപ്പംനിന്ന് തന്‍െറ ഇംഗിതം സംരക്ഷിക്കാന്‍ എഴുതിയത് ഇങ്ങനെ: ‘ശുദ്ധമായ മതപ്രവര്‍ത്തനം ലക്ഷ്യംവെക്കുന്ന സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ മതസ്ഥാപന ദുരുപയോഗ ബില്ലില്‍ ആശങ്കപ്പെടേണ്ടതില്ല. മതത്തിന്‍െറ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് ബില്‍ പേടിസ്വപ്നവുമാണ് ’ (സുന്നിവോയ്സ് 1988 സെപ്റ്റംബര്‍ 16, 16-22). എന്നാല്‍, ആ വാദം വന്‍ അപകടമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സമൂഹം ഒന്നടങ്കം എതിര്‍ക്കുകയും വിജയം വരിക്കുകയും ചെയ്തപ്പോള്‍ അതിന്‍െറ അവകാശവാദവും  ഏറ്റെടുത്തിട്ടുണ്ട്. 2004ല്‍ ഇവര്‍ നടത്തിയ ഒരു സമ്മേളനത്തോടനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ പരാമര്‍ശിച്ചത് നോക്കൂ: ‘1988ലെ മതസ്ഥാപന ദുരുപയോഗ ബില്‍ മുസ്ലിം സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പു നല്‍കിയത് കാണാം’ (സുന്നി വോയ്സ് സുവനീര്‍ 2004, പേജ്:16) എത്ര ലജ്ജാവഹമാണ് ഈ നുണപറച്ചില്‍. ഇന്നലെകളിലെ ചരിത്രം മൂടിവെച്ച് ലാഭം കൊയ്യാനും ‘ഗുണം’ നേടാനും ഏതു രൂപവും സ്വീകരിക്കുന്നതിന് വിരോധമില്ലെന്ന് തന്‍െറ ലേഖനത്തില്‍തന്നെ അദ്ദേഹം സൂചിപ്പിച്ച സ്ഥിതിക്ക് കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. എടുക്കുന്ന തീരുമാനങ്ങളില്‍ ധിഷണതയില്ലാത്തതിനാലും ഇന്നിന്‍െറ ലാഭം നോക്കി, ഭാവിനോക്കാതെ എടുത്തുചാടുന്നതിനാലുമാണ് നാള്‍ക്കുനാള്‍ ‘ആദര്‍ശം’ മാറ്റേണ്ടിവരുന്നത്.സമസ്തയില്‍ കലാപമുണ്ടാക്കാന്‍ ഇദ്ദേഹം ഉയര്‍ത്തിയത് രണ്ടുകാരണങ്ങളായിരുന്നു. 1. സമസ്തക്ക് മുസ്ലിംലീഗുമായുള്ള ബന്ധം. 2. പൊതുപ്രശ്നത്തില്‍ നവീന ചിന്താഗതിക്കാരുമായി വേദിപങ്കിട്ടു. ഈ രണ്ട് വാദങ്ങളും അദ്ദേഹത്തെതന്നെ പില്‍ക്കാലത്ത് തിരിച്ചടിച്ചു എന്നത് വസ്തുതയാണ്. പൊതുപ്രശ്നങ്ങളില്‍ ഇതര വിഭാഗവുമായി വേദിപങ്കിട്ടു. ലീഗുമായി ഐക്യപ്പെടാന്‍ മത്സരിക്കുന്നു. തെളിവുകള്‍ ആവശ്യമില്ലാത്തവിധം ആര്‍ക്കും ബോധ്യപ്പെട്ട സംഗതികളായതിനാല്‍ കൂടുതല്‍ പരാമര്‍ശിക്കുന്നില്ല. 1979 സമസ്ത മുശാവറക്ക് മുന്നിലേക്ക് വന്ന പ്രമേയം തള്ളിക്കളഞ്ഞപ്പോള്‍ മുതല്‍ തന്‍െറ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സുന്നി യുവജന സംഘം എന്ന സമസ്ത കീഴ്ഘടകത്തെ രാഷ്ട്രീയവത്കരിക്കാന്‍ അണിയറയില്‍ നീക്കം നടത്തി. എറണാകുളം സമ്മേളനവുമായി ബന്ധപ്പെട്ട് ‘സമസ്ത’മുശാവറ എടുത്ത തീരുമാനങ്ങള്‍ തിരസ്കരിച്ചവരെ 18-2-1989ന് മുശാവറ പുറത്താക്കി. എസ്.വൈ.എസ് മാത്രമല്ല, എസ്.എസ്.എഫിനെയും തന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസൃതമാക്കാനും മുസ്ലിംലീഗിനോട് എതിരാക്കാനും അദ്ദേഹം ശ്രമിച്ചു. എസ്.എസ്.എഫിന്‍െറ സ്ഥാപിതകാലം മുതല്‍ അതിന്‍െറ പ്രസിഡന്‍റായ ഹൈദരലി ശിഹാബ് തങ്ങള്‍ 1979 നവംബര്‍ 6ന് ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍നിന്ന് രാജിവെച്ച് പോരേണ്ടിവന്നത് ലീഗിനോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന നിലപാടിനോട് യോജിപ്പില്ലാഞ്ഞിട്ടായിരുന്നു.ലീഗിനോട് തെരഞ്ഞെടുപ്പുകളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് കാന്തപുരം എക്കാലത്തും രംഗത്തുവന്നിട്ടുണ്ട്. 1989ല്‍ കുന്ദമംഗലത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു: ‘മുസ്ലിംലീഗുകാര്‍ അല്ലാഹുവിന്‍െറ ദീനിന് എതിരാണ്... ലീഗ് ഭരണത്തിന് അനുകൂലമായി വോട്ടു ചെയ്താല്‍ അല്ലാഹുവിനോടുതന്നെ സമാധാനം പറയേണ്ടിവരും (മാതൃഭൂമി 1989 നവംബര്‍ 18). പിന്നീട് കാന്തപുരത്തിന്‍െറ പത്രം എഴുതി: ‘ ഒരു ശിപായിയുടെയോ അല്ലെങ്കില്‍ അടിച്ചുവാരുന്നവന്‍േറയോ ജോലിയെങ്കിലും പാവപ്പെട്ട ഒരു മുസ്ലിം കുടുംബത്തിന് വാങ്ങിക്കൊടുക്കാന്‍ ഭരണത്തിലുള്ള ലീഗിന് കഴിഞ്ഞിട്ടുണ്ടോ? എന്നിരിക്കെ, എന്തിനാണ് മുസ്ലിംലീഗ് എന്നൊരു സംഘടന? (സിറാജ്, 2004 ജൂലൈ 8) ‘ഇസ്ലാമിനെ മുച്ചൂടും നശിപ്പിക്കാന്‍ കൂട്ടുനിന്നതാണ് യഥാര്‍ഥത്തില്‍ ലീഗ് നേതൃത്വത്തോടുള്ള വെറുപ്പ് (സിറാജ് 2004 ജൂണ്‍ 15).ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ രഹസ്യമായും പരസ്യമായും ലീഗിനെ തകര്‍ക്കാന്‍ നടന്ന് പരാജയപ്പെട്ടപ്പോള്‍ കളം മാറ്റിച്ചവിട്ടുകയാണ് എന്ന് ആര്‍ക്കുമറിയാം.
ഈ വസ്തുത അറിഞ്ഞുകൊണ്ടുതന്നെയാണ് മുസ്ലിംലീഗ്  പെരുമാറിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ‘മുസ്ലിം ഐക്യത്തെ അവഗണിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികള്‍ നടത്തുന്ന ഒരു പരിപാടികളിലും മുസ്ലിംലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന് അണികളോട് ആഹ്വാനം ചെയ്തു. (ചന്ദ്രിക, 1989 ജനുവരി 18). എന്നാല്‍, ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജയിക്കുന്ന കക്ഷിയുടെ ഭാഗത്ത് നില്‍ക്കുകയും കപടരാഷ്ട്രീയത്തിന്‍െറ ഏറ്റവും വലിയ ആള്‍രൂപമായി മാറുകയും ചെയ്ത കാന്തപുരത്തോട് മുസ്ലിംലീഗിന്‍െറ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നുവന്നു. 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്‍െറ തോല്‍വിയില്‍ അഹങ്കരിക്കാനും കാന്തപുരത്തിനുള്ളിലെ ലീഗ് വിരുദ്ധര്‍ തിടുക്കംകാട്ടി. അന്ന് സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായി ലീഗിന് അടിസ്ഥാനപരമായിത്തന്നെ വിയോജിപ്പുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ തോല്‍വി ആരുടേയെങ്കിലും ശക്തികൊണ്ടാണെന്ന മിഥ്യാധാരണ ലീഗിനില്ല. അത് കേരളമാകെ പ്രതിഫലിച്ച തരംഗമാണ്. ഒരുമണ്ഡലത്തില്‍ മാത്രം ഒരുവിഭാഗത്തിന്‍െറ കഴിവുകൊണ്ടാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. (പി.കെ. കുഞ്ഞാലിക്കുട്ടി -2004 ജൂലൈ 13, ചന്ദ്രിക)മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഡോ. എം.കെ. മുനീര്‍ പറഞ്ഞു: ‘ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ദൃഢമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മിഥ്യയായിരുന്നു എ.പി സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്‍െറ വോട്ടുബാങ്കിനെക്കുറിച്ചുള്ള സങ്കല്‍പം. തന്‍െറ സ്ഥാനാര്‍ഥിത്വം ഇസ്ലാമിനുവേണ്ടിയുള്ള ജിഹാദാണെന്നും താന്‍ കറകളഞ്ഞ  എ.പി സുന്നിയാണെന്നും സി.പി.എം സ്ഥാനാര്‍ഥി ടി.കെ. ഹംസ കാന്തപുരം വിഭാഗം എന്ന അയഥാര്‍ഥ വോട്ടുവൃക്ഷത്തെ ആശ്ളേഷിച്ച് പറഞ്ഞതും ഈ മിഥ്യാധാരണ അന്ധമായി സ്വാംശീകരിച്ചതുകൊണ്ടായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഒരു  വോട്ടുബാങ്കില്ല എന്നതാണ് യാഥാര്‍ഥ്യം. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് പേരുടെ സംഘമാണ് കാന്തപുരം എ.പി വിഭാഗം. കാന്തപുരത്തെ തങ്ങളുടെ സംഘടനാ മേധാവിയായി കാണുമ്പോള്‍തന്നെ വ്യത്യസ്ത രാഷ്ട്രീയ രഥങ്ങളില്‍ ചലിക്കുന്നവരാണ് അനുയായികള്‍. അതുകൊണ്ടാണ് മറ്റുചിലരെപ്പോലെ പത്രസമ്മേളനം നടത്തി വോട്ട് ഇന്നകക്ഷിക്കാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം ബോധപൂര്‍വം മുതിരാത്തത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 മേയ് 31, ജൂണ്‍ 6). ഈ സാഹചര്യം മാറ്റാന്‍ താത്ത്വികമായി കാന്തപുരം നിലപാട് മാറ്റിയോ എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.

മുസ്ലിംലീഗിനെതിരെ നില്‍ക്കാന്‍ വഹാബിവത്കരണമാണ് കാരണമായി കാന്തപുരം തന്‍െറ ലേഖനത്തില്‍ പറയുന്നത്. മുസ്ലിംലീഗ് ഇപ്പോള്‍ വഹാബിമുക്തമായി എന്നാണ് അതിന്‍െറ ധ്വനി. എന്നാല്‍, സി.എച്ച്. മുഹമ്മദ്കോയയെപ്പോലുള്ള അതിപ്രശസ്ത ഭരണ ധിഷണാശാലികള്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്‍െറ ചുമതല ലീഗ് ഏല്‍പിച്ചത് സലഫി ആശയക്കാരനെയാണ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തഥൈവ. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലേക്ക് സലഫിക്ക് അംഗത്വം നല്‍കി. കാന്തപുരം ആരോപിക്കുന്ന ലീഗിലെ വഹാബിവത്കരണം മുമ്പത്തേക്കാളും ഇന്നാണ് പ്രകടം. ഈയൊരു ഘട്ടത്തില്‍ പാര്‍ട്ടി വഹാബി മുക്തമാണെന്ന കാന്തപുരത്തിന്‍െറ ധാരണ എന്തിന്‍െറ അടിസ്ഥാനത്തിലാണാവോ? കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും പള്ളികള്‍ നഷ്ടപ്പെട്ടതിന്‍െറ കാരണക്കാര്‍ മുസ്ലിംലീഗാണ് എന്നുപറയുന്ന ഇദ്ദേഹം മുമ്പ് ആദരണീയനായ സയ്യിദ്‌ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളിലായിരുന്നു കുറ്റമാരോപിച്ചത്. ആ നിലപാടില്‍നിന്ന് മാറിയോ ആവോ?ചെറുപാര്‍ട്ടികള്‍ ഭരണനേട്ടം നോക്കി കാലുമാറുന്നതുപോലെ തങ്ങളുടെ കാലുമാറ്റം പരിഗണിച്ചുകൂടേ എന്ന് കാന്തപുരം ചോദിക്കുന്നു. അദ്ദേഹം എഴുതി: ‘രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ലെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്‍െറ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്നുപറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്’ (മാധ്യമം, ഒക്ടോബര്‍ 20). കളംമാറിയവര്‍ തെരഞ്ഞെടുപ്പിനുമുമ്പ് തങ്ങള്‍ ഏതു ചേരിയുടെ കൂടെ നില്‍ക്കുന്നുവെന്ന് പറയാന്‍ നട്ടെല്ല് കാണിച്ചിട്ടുണ്ട്. ആ നിലപാട് എടുക്കാതെ വിജയിക്കുന്ന കക്ഷി ഏതോ അവരുടെ പിന്നില്‍ മാത്രം നില്‍ക്കാന്‍ കാണിക്കുന്ന തന്ത്രം അപഹാസ്യമാണ്.
കോട്ടക്കല്‍ കോണ്‍ഫറന്‍സിലേക്ക് ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ പരിതാപം പ്രകടിപ്പിക്കുന്ന കാന്തപുരം,  വീണ്ടും വ്യാജം പറയുകയാണ്. കോട്ടക്കലിലേക്ക് ജമാഅത്തിന് ക്ഷണിക്കരുത് എന്ന് ഏറ്റവുമധികം ശഠിച്ചതും ക്ഷണിക്കാത്തതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചതും കാന്തപുരം വിഭാഗം തന്നെയായിരുന്നുവെന്നതാണ് പച്ചപ്പരമാര്‍ഥം. ഇപ്പോള്‍ കാണിക്കുന്ന ഈ കളംമാറിച്ചവിട്ടല്‍കൊണ്ട് പ്രധാനമായും അദ്ദേഹം ഉദ്ദേശിക്കുന്നത്, ഭരണകക്ഷിയില്‍നിന്ന് പരമാവധി ആനുകൂല്യം പറ്റുക എന്നതാണ്. മറ്റൊന്ന്, തന്‍െറ ജീവിതത്തില്‍ ഏറ്റവും വലിയ കുടുക്കില്‍പെട്ട കേശവിവാദത്തില്‍ നിന്ന് തടിയൂരുക എന്നതും. വ്യാജകേശ വിവാദം എന്നാലും അവസാനിക്കുമെന്ന് കരുതേണ്ടതില്ല. ആര്‍ക്കും ആരെയും സ്വീകരിക്കുകയും സ്വീകരിക്കപ്പെടുകയുമാവാം. അത് ചരിത്രത്തോട് നീതി പുലര്‍ത്തിയിട്ടാവണം, മനഃസാക്ഷിയോടും.